ന്യൂഡൽഹി: വിഴിഞ്ഞത്ത് വീടും ജീവനോപാധിയും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാകളെ പുനരധിവസിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ലോക്സഭയിൽ ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പരാജയപ്പെട്ടു.
അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽനിന്നു പണം സ്വീകരിക്കാൻ മത്സ്യത്തൊഴിലാളികൾ തയാറല്ലെന്നറിയിച്ചിട്ടുണ്ട്. താമസസ്ഥലത്തിന് വാടക ഇനത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത് അപര്യാപ്തമായ 5,500 രൂപ മാത്രമാണ്.
തുറമുഖ നിർമാണം ആരംഭിച്ചതിനു ശേഷം കടൽത്തീര ശോഷണ നിരക്ക് ഗൗരവകരമായ രീതിയിൽ വർദധി ച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കു വഴിയൊരുക്കണം. എല്ലാറ്റിലും വലുത് സാമാന്യ ജനതയുടെ ജീവനും ജീവിതവുമാണെന്നും എംപി പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽനിന്നു പണം സ്വീകരിക്കാൻ മത്സ്യത്തൊഴിലാളികൾ തയാറല്ലെന്നറിയിച്ചിട്ടുണ്ട്. താമസസ്ഥലത്തിന് വാടക ഇനത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത് അപര്യാപ്തമായ 5,500 രൂപ മാത്രമാണ്.
തുറമുഖ നിർമാണം ആരംഭിച്ചതിനു ശേഷം കടൽത്തീര ശോഷണ നിരക്ക് ഗൗരവകരമായ രീതിയിൽ വർദധി ച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കു വഴിയൊരുക്കണം. എല്ലാറ്റിലും വലുത് സാമാന്യ ജനതയുടെ ജീവനും ജീവിതവുമാണെന്നും എംപി പറഞ്ഞു.