ബംഗളൂരു: ബംഗളൂരു നഗരത്തിൽ മലയാളിയുവതിക്കു പീഡനം. ഇലക്ട്രോണിക് സിറ്റിയില്‍ സുഹൃത്തിന്റെ വീട്ടില്‍നിന്നു താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഇരുപത്തിമൂന്നുകാരിയാണ് അതിക്രമത്തിനിരയായത്.
സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിലെ ബൈക്ക് ടാക്സി ഡ്രൈവര്‍ അറഫാത്ത്, സുഹൃത്ത് മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായ ഷഹാബുദ്ദീന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി വീട്ടിലേക്കു മടങ്ങുന്നതിനായാണു യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ബൈക്കുമായെത്തിയ അറഫാത്ത് യുവതിയെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനു പകരം തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡി പ്പിച്ചു. പിന്നീട് ഷഹാബുദ്ദീനെ വിളിച്ചുവരുത്തുകയും ഇയാളും യുവതിയെ പീഡനത്തിനിരയാക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിലെ ബൈക്ക് ടാക്സി ഡ്രൈവര്‍ അറഫാത്ത്, സുഹൃത്ത് മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായ ഷഹാബുദ്ദീന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി വീട്ടിലേക്കു മടങ്ങുന്നതിനായാണു യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ബൈക്കുമായെത്തിയ അറഫാത്ത് യുവതിയെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനു പകരം തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡി പ്പിച്ചു. പിന്നീട് ഷഹാബുദ്ദീനെ വിളിച്ചുവരുത്തുകയും ഇയാളും യുവതിയെ പീഡനത്തിനിരയാക്കുകയും ചെയ്തു.