ന്യൂഡൽഹി: കെട്ടിക്കിടക്കുന്ന ഉപഭോക്തൃതർക്ക കേസുകൾ ഒത്തുതീർപ്പാക്കുന്നതിനുള്ള ദേശീയ ലോക് അദാലത്ത് നവംബർ 12 മുതൽ.
കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നൽകുന്ന വിവരങ്ങൾ അനുസരിച്ച് ആറു ലക്ഷത്തിലധികം ഉപഭോക്തൃ കേസുകൾ രാജ്യത്ത് ഇപ്പോൾ കെട്ടിക്കിടക്കുന്നുണ്ട്. പരാതി നൽകിയിട്ടുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഫോണിലൂടെയും ഇമെയിലുകളിലൂടെയും ഉപഭോക്തൃകാര്യ വകുപ്പ് ബന്ധപ്പെടുന്നുണ്ട്.
കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നൽകുന്ന വിവരങ്ങൾ അനുസരിച്ച് ആറു ലക്ഷത്തിലധികം ഉപഭോക്തൃ കേസുകൾ രാജ്യത്ത് ഇപ്പോൾ കെട്ടിക്കിടക്കുന്നുണ്ട്. പരാതി നൽകിയിട്ടുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഫോണിലൂടെയും ഇമെയിലുകളിലൂടെയും ഉപഭോക്തൃകാര്യ വകുപ്പ് ബന്ധപ്പെടുന്നുണ്ട്.