ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ദ്രൗപദി കാ ദണ്ഡാ മലമുടിയിൽ മഞ്ഞുമലയിടിഞ്ഞുവീണ് അപകടത്തിൽപ്പെട്ട 27 പർവതാരോഹകർക്കായി തെരച്ചിൽ തുടരുന്നു.
വ്യോമസേനയും ദേശീയ ദുരന്തനിവാരണസേനയും ഇന്തോ ടിബറ്റൻ ബോർഡർ പോലീസും സംയുക്തമായി നടത്തിയ രക്ഷാപ്രവർ ത്തനത്തിൽ പരിക്കേറ്റ 14 പേരെ ഇന്നലെ രക്ഷപ്പെടുത്തി. പത്തുപേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്.
പശ്ചിമബംഗാൾ, ഡൽഹി, തെലുങ്കാന, തമിഴ്നാട്, കർണാടക, ആസാം, ഹരിയാന, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ചൊവ്വാഴ്ച രാവിലെ 8.45നുണ്ടായ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയിലും തെരച്ചിൽ തുടരുകയാണ്.
വ്യോമസേനയും ദേശീയ ദുരന്തനിവാരണസേനയും ഇന്തോ ടിബറ്റൻ ബോർഡർ പോലീസും സംയുക്തമായി നടത്തിയ രക്ഷാപ്രവർ ത്തനത്തിൽ പരിക്കേറ്റ 14 പേരെ ഇന്നലെ രക്ഷപ്പെടുത്തി. പത്തുപേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്.
പശ്ചിമബംഗാൾ, ഡൽഹി, തെലുങ്കാന, തമിഴ്നാട്, കർണാടക, ആസാം, ഹരിയാന, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ചൊവ്വാഴ്ച രാവിലെ 8.45നുണ്ടായ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയിലും തെരച്ചിൽ തുടരുകയാണ്.