ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ ആർ. വെങ്കട്ടരമണിയെ അറ്റോർണി ജനറൽ ആയി നിയമിച്ചു. മൂന്നു വർഷത്തേക്കാണു നിയമനം. ഈ 30നു വിരമിക്കുന്ന കെ.കെ. വേണുഗോപാലിനു പകരമാണു വെങ്കട്ടരമണി അറ്റോർണി ജനറലാകുന്നത്.
മുകുൾ റോഹ്തഗിയെ ആയിരുന്നു ആദ്യം എജി സ്ഥാനത്തേക്കു പരിഗണിച്ചത്. എന്നാൽ റോഹ്തഗി സ്ഥാനമേറ്റെടുക്കാൻ വിസമ്മതിച്ചു. തുടർന്നാണു വെങ്കട്ടരമണിയെ നിയമിച്ചത്.
മുകുൾ റോഹ്തഗിയെ ആയിരുന്നു ആദ്യം എജി സ്ഥാനത്തേക്കു പരിഗണിച്ചത്. എന്നാൽ റോഹ്തഗി സ്ഥാനമേറ്റെടുക്കാൻ വിസമ്മതിച്ചു. തുടർന്നാണു വെങ്കട്ടരമണിയെ നിയമിച്ചത്.