പൂന: പതിമൂന്നുകാരിയെ മാനംഭഗപ്പെടുത്തിയെന്ന കേസിൽ മഹാരാഷ്ട്രയിലെ മുതിർന്ന ഐഎഎസ് ഓഫീസർക്ക് അഞ്ചുവർഷം കഠിനതടവും പത്തുലക്ഷംരൂപ പിഴയും വിധിച്ചു.