ലണ്ടൻ: കോവിഡ്-19 രോഗം പിടിപെടുന്ന എട്ടിലൊരാൾക്ക് അസ്വസ്ഥതകൾ ദീർഘകാലം നീണ്ടുനിൽക്കുമെന്നു ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം.
ഇങ്ങനെ ദീർഘകാലം രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതിന് ലോംഗ് കോവിഡ് (ദീർഘമായ കോവിഡ്) എന്നാണ് പഠനത്തിൽ പറയുന്നത്. ശ്വാസതടസം, രുചി, മണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇത്തരം രോഗികളിൽ കണ്ടുവരുന്നതെന്നും പഠനത്തിൽ പറയുന്നു.
ഇങ്ങനെ ദീർഘകാലം രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതിന് ലോംഗ് കോവിഡ് (ദീർഘമായ കോവിഡ്) എന്നാണ് പഠനത്തിൽ പറയുന്നത്. ശ്വാസതടസം, രുചി, മണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇത്തരം രോഗികളിൽ കണ്ടുവരുന്നതെന്നും പഠനത്തിൽ പറയുന്നു.