കോയന്പത്തൂർ: കുറ്റാലത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കുടിവെള്ള വിതരണ വകുപ്പ് ജീവനക്കാരൻ മരിച്ചു. കുറ്റാലം കാളിദാസൻ (59) ആണ് മരിച്ചത്.
ഇദ്ദേഹവും ഭാര്യയും ടൗണ്‍ ഹാളിൽ നിന്ന് വീട്ടുപയോഗ സാധനങ്ങൾ വാങ്ങി ഷീബയെ ബസിൽ കയറ്റി വിട്ട് കാളിദാസൻ തന്റെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകവെ സർക്കാർ പോരാത്തിയിൽ വെച്ച് വഴി മറച്ച കാട്ടാന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാളിദാസനെ പോളുവംപ്പട്ടി വനപാലകർ കാരുണ്യനഗറിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് കാരുണ്യ നഗർ പോലീസ് അന്വേഷണമാരംഭിച്ചു.
ഇദ്ദേഹവും ഭാര്യയും ടൗണ്‍ ഹാളിൽ നിന്ന് വീട്ടുപയോഗ സാധനങ്ങൾ വാങ്ങി ഷീബയെ ബസിൽ കയറ്റി വിട്ട് കാളിദാസൻ തന്റെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകവെ സർക്കാർ പോരാത്തിയിൽ വെച്ച് വഴി മറച്ച കാട്ടാന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാളിദാസനെ പോളുവംപ്പട്ടി വനപാലകർ കാരുണ്യനഗറിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് കാരുണ്യ നഗർ പോലീസ് അന്വേഷണമാരംഭിച്ചു.