ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ജയ്പാൽഗുരി ജില്ലയിൽ ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് ഇന്ത്യൻ റെയിൽവേ അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷവും പരിക്കുകളോടെ രക്ഷപ്പെട്ടവർക്ക് 25,000 രൂപയും നൽകും. അപകടം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷവും പരിക്കുകളോടെ രക്ഷപ്പെട്ടവർക്ക് 25,000 രൂപയും നൽകും. അപകടം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.