ന്യൂഡൽഹി: ജാതിയില്ലെന്നു മേനി നടിക്കാൻ കഴിയുന്നത് ഉന്നത ജാതിക്കാർക്ക് മാത്രമെന്ന് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്.
സമൂഹത്തിലെ ഉന്നത കുലജാതർക്ക് രാജ്യത്തിന്റെ ക്ഷേമ പദ്ധതികൾ ഒന്നുമില്ലാതെ ജീവിക്കുന്നതിനുള്ള സാമൂഹികവും സാന്പത്തികവുമായ വിഭവങ്ങളുടെ ലഭ്യതയുള്ളപ്പോൾ ജാതിയില്ല എന്ന് പറഞ്ഞു നടക്കുന്നത് ഒരു അലങ്കാരമാണ്.
എന്നാൽ സമൂഹത്തിലെ താഴേ ശ്രേണിയിലുള്ള മനുഷ്യർക്ക് അത് അത്ര വേഗം സാധിക്കില്ല. സർക്കാർ നൽകുന്ന പരിഗണനകളും അംഗീകാരങ്ങളും ഒന്നും സ്വീകരിക്കാതെ ജീവിക്കുക സമൂഹത്തിലെ പാവപ്പെട്ടവർക്ക് എളുപ്പമല്ല.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദളിത് സ്റ്റഡീസ് സംഘടിപ്പിച്ച ബി.ആർ. അംബേദ്കർ മെമ്മോറിയൽ ലക്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ ഉന്നത കുലജാതർക്ക് രാജ്യത്തിന്റെ ക്ഷേമ പദ്ധതികൾ ഒന്നുമില്ലാതെ ജീവിക്കുന്നതിനുള്ള സാമൂഹികവും സാന്പത്തികവുമായ വിഭവങ്ങളുടെ ലഭ്യതയുള്ളപ്പോൾ ജാതിയില്ല എന്ന് പറഞ്ഞു നടക്കുന്നത് ഒരു അലങ്കാരമാണ്.
എന്നാൽ സമൂഹത്തിലെ താഴേ ശ്രേണിയിലുള്ള മനുഷ്യർക്ക് അത് അത്ര വേഗം സാധിക്കില്ല. സർക്കാർ നൽകുന്ന പരിഗണനകളും അംഗീകാരങ്ങളും ഒന്നും സ്വീകരിക്കാതെ ജീവിക്കുക സമൂഹത്തിലെ പാവപ്പെട്ടവർക്ക് എളുപ്പമല്ല.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദളിത് സ്റ്റഡീസ് സംഘടിപ്പിച്ച ബി.ആർ. അംബേദ്കർ മെമ്മോറിയൽ ലക്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.