ന്യൂഡൽഹി: മോൻസൻ മാവുങ്കൽ അംഗീകൃത പുരാവസ്തു വിൽപ്പനക്കാരനല്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി.
പുരാവസ്തുക്കളുടെ വിപണനത്തിന് നിയമപ്രകാരമുള്ള ലൈസൻസ് ആവശ്യമാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി ജി. കിഷൻ റെഡ്ഡി വ്യക്തമാക്കി.
പോലീസിന്റെ അഭ്യർഥനയെത്തുടർന്ന് മോൻസന്റെ വീട്ടിൽനിന്നു കണ്ടെടുത്ത വസ്തുക്കൾ തൃശൂരിലെ ആർക്കിയോളജിക്കിൽ സർവേയിലെ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. പിടിച്ചെടുത്ത വസ്തുക്കൾ ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ കൈവശമാണെന്നും മറുപടിയിൽ പറയുന്നു.
പുരാവസ്തുക്കളുടെ വിപണനത്തിന് നിയമപ്രകാരമുള്ള ലൈസൻസ് ആവശ്യമാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി ജി. കിഷൻ റെഡ്ഡി വ്യക്തമാക്കി.
പോലീസിന്റെ അഭ്യർഥനയെത്തുടർന്ന് മോൻസന്റെ വീട്ടിൽനിന്നു കണ്ടെടുത്ത വസ്തുക്കൾ തൃശൂരിലെ ആർക്കിയോളജിക്കിൽ സർവേയിലെ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. പിടിച്ചെടുത്ത വസ്തുക്കൾ ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ കൈവശമാണെന്നും മറുപടിയിൽ പറയുന്നു.