ന്യൂഡൽഹി: രാജ്യത്തു കൊറോണ വൈറസ് ഡെൽറ്റ വകഭേദത്തിന്റെ തീവ്രവ്യാപന കാലയളവിൽ കോവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രമായിരുന്നുവെന്നു രാജ്യാന്തര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ പഠനം.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണു കോവാക്സിൻ. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നു വികസിപ്പിച്ച കോവാക്സിന് ഈ മാസം ആദ്യം ലോകാരോഗ്യ സംഘടന അനുമതി നല്കിയിരുന്നു.
ഡൽഹി എയിംസിലെ ജീവനക്കാരായ 2714 പേരിൽ ഏപ്രിൽ 15നും മേയ് 15നും ഇടയിൽ നടത്തിയ പഠനമാണു ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണു കോവാക്സിൻ. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നു വികസിപ്പിച്ച കോവാക്സിന് ഈ മാസം ആദ്യം ലോകാരോഗ്യ സംഘടന അനുമതി നല്കിയിരുന്നു.
ഡൽഹി എയിംസിലെ ജീവനക്കാരായ 2714 പേരിൽ ഏപ്രിൽ 15നും മേയ് 15നും ഇടയിൽ നടത്തിയ പഠനമാണു ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചത്.