ബംഗളൂരു: ആറു മാസത്തെ ദൗത്യ കാലാവധിക്കുവേണ്ടി മാത്രം നിർമിച്ച ഇന്ത്യയുടെ ചാന്ദ്രദൗത്യ പേടകം മാഴ്സ് ഓർബിറ്റർ (മംഗൾയാൻ) ഭ്രമണപഥത്തിൽ ഏഴു വർഷം പൂർത്തിയാക്കി. 2013 നവംബർ അഞ്ചിനാണ് മംഗൾയാൻ വിക്ഷേപിച്ചത്.
2014 സെപ്റ്റംബർ 24ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പേടകം എത്തി. പേടകത്തിന്റെ വിജയത്തിൽ ചാരിതാർഥ്യമുണ്ടെന്ന് അന്നത്തെ ഇസ്രോ ചെയർമാൻ കെ. രാധാകൃഷ്ണൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
മംഗൾയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്നും എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചെന്നും ഇസ്രോ കേന്ദ്രം അറിയിച്ചു. ഒരു വർഷത്തേക്കു കൂടി മംഗൾയാൻ വിജയകരമായി പ്രവർത്തിക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ എം. അണ്ണാദുരൈ പറഞ്ഞു.
2014 സെപ്റ്റംബർ 24ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പേടകം എത്തി. പേടകത്തിന്റെ വിജയത്തിൽ ചാരിതാർഥ്യമുണ്ടെന്ന് അന്നത്തെ ഇസ്രോ ചെയർമാൻ കെ. രാധാകൃഷ്ണൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
മംഗൾയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്നും എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചെന്നും ഇസ്രോ കേന്ദ്രം അറിയിച്ചു. ഒരു വർഷത്തേക്കു കൂടി മംഗൾയാൻ വിജയകരമായി പ്രവർത്തിക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ എം. അണ്ണാദുരൈ പറഞ്ഞു.