ന്യൂഡൽഹി: ഒക്ടോബർ തുടക്കത്തോടെ കേരളത്തിലെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ.
സെപ്റ്റംബർ തുടക്കത്തിൽ ദിനംപ്രതി 30,000ത്തിലധികം കേസുകൾ രേഖപ്പെടുത്തിയിരുന്ന സാഹചര്യത്തിൽനിന്നും കേസുകൾ നേർപകുതിയായി കുറഞ്ഞ സാഹചര്യത്തിലാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) പ്രഫസർ ഡോ. സഞ്ജയ് റായി കേരളത്തിലെ കോവിഡ് കേസുകൾ കുറയുമെന്നു ചൂണ്ടിക്കാട്ടിയത്.
കേരളത്തിലെ സെറോ സർവേയിൽ 46% ആളുകളുടെയും ശരീരത്തിൽ ആന്റിബോഡി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുന്പോൾ രോഗവ്യാപനത്തിന്റെ തീവ്രത ഏറെക്കുറെ കടന്നുപോയതായും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കേസുകളിൽ ഗണ്യമായ കുറവു വരുന്നതായും അനുമാനിക്കാം.
സെപ്റ്റംബർ തുടക്കത്തിൽ ദിനംപ്രതി 30,000ത്തിലധികം കേസുകൾ രേഖപ്പെടുത്തിയിരുന്ന സാഹചര്യത്തിൽനിന്നും കേസുകൾ നേർപകുതിയായി കുറഞ്ഞ സാഹചര്യത്തിലാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) പ്രഫസർ ഡോ. സഞ്ജയ് റായി കേരളത്തിലെ കോവിഡ് കേസുകൾ കുറയുമെന്നു ചൂണ്ടിക്കാട്ടിയത്.
കേരളത്തിലെ സെറോ സർവേയിൽ 46% ആളുകളുടെയും ശരീരത്തിൽ ആന്റിബോഡി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുന്പോൾ രോഗവ്യാപനത്തിന്റെ തീവ്രത ഏറെക്കുറെ കടന്നുപോയതായും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കേസുകളിൽ ഗണ്യമായ കുറവു വരുന്നതായും അനുമാനിക്കാം.