കോഹ്‌ലി @ ദുബായ്‌

11:17 PM Sep 12, 2021 | Deepika.com
ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ദുബായിൽ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ നായകനായ കോഹ്‌ലി ഇന്നലെയാണ് 14-ാം എഡിഷൻ ഐപിഎല്ലിന്‍റെ രണ്ടാം ഭാഗത്തിനായി ദുബായിൽ വിമാനമിറങ്ങിയത്.

ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയ്ക്കൊപ്പമാണു കോഹ്‌ലി പ്രത്യേക വിമാനത്തിൽ യുഎഇയിൽ എത്തിയത്. ആർസിബി താരമായ മുഹമ്മദ് സിറാജും ഇവർക്കൊപ്പം ദുബായിൽ എത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു ആർസിബി താരങ്ങളായ കോഹ്‌ലിയും സിറാജും. അഞ്ചാം ടെസ്റ്റ് കോവിഡ് ഭീതിയെത്തുടർന്ന് റദ്ദാക്കിയതോടെയാണു മുൻനിശ്ചയിച്ചതിലും നേരത്തേ ഇന്ത്യൻ താരങ്ങൾ ഐപിഎല്ലിനായി യുഎഇയിൽ എത്തിയത്.

20-ാം തീയതി കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ അബുദാബിയിലാണ് ആർസിബിയുടെ ഐപിഎൽ രണ്ടാം ഭാഗത്തിലെ ആദ്യ മത്സരം. ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ആർസിബി 10 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.

ഇത്രയും മത്സരങ്ങളിൽനിന്നു നാലു പോയിന്‍റുമായി കെകെആർ ഏഴാമതും. 19-ാം തീയതിയാണ് ഐപിഎല്ലിന്‍റെ രണ്ടാം ഘട്ട പോരാട്ടങ്ങൾ യുഎഇയിൽ ആരംഭിക്കുന്നത്.