ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഫെബ്രുവരി ഏഴിനുണ്ടായ മിന്നൽപ്രളയത്തിൽ ഋഷിഗംഗയിൽ രൂപംകൊണ്ട മഞ്ഞുതടാകത്തിൽ നാവികസേനയുടെ മുങ്ങൽവിദഗ്ധർ ഇന്നലെ പരിശോധന നടത്തി. ഈ മഞ്ഞുതടാകത്തിന് 400 മീറ്റർ നാളവും 25 മീറ്റർ വീതിയും 60 മീറ്റർ ആഴവുമുണ്ട്.
എക്കോ സൗണ്ടർ(ആഴമളക്കുന്ന ഉപകരണം) ഉപയോഗിച്ചായിരുന്നു ആഴമളന്നത്. അണക്കെട്ടിലെ ചെളിപുതഞ്ഞ ഭിത്തിയുടെ മർദം കണ്ടെത്താൻ ശാസ്ത്രജ്ഞരെ ഇതു സഹായിക്കും.
എക്കോ സൗണ്ടർ(ആഴമളക്കുന്ന ഉപകരണം) ഉപയോഗിച്ചായിരുന്നു ആഴമളന്നത്. അണക്കെട്ടിലെ ചെളിപുതഞ്ഞ ഭിത്തിയുടെ മർദം കണ്ടെത്താൻ ശാസ്ത്രജ്ഞരെ ഇതു സഹായിക്കും.