മോസ്കോ: ഞായറാഴ്ച വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്ത റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ 30 ദിവസത്തേക്കു റിമാൻഡ് ചെയ്തു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ വിഷപ്രയോഗത്തിലൂടെ വധിക്കാൻ ശ്രമിച്ച നവൽനി ജർമനിയിൽ അഞ്ചുമാസം ചികിത്സയ്ക്കുശേഷം ഞായറാഴ്ചയാണു റഷ്യയിലേക്കു മടങ്ങിയെത്തിയത്.
മോസ്കോ വിമാനത്താവളത്തിൽനിന്നുതന്നെ നവൽനിയെ പോലീസ് കസ്റ്റഡിയിൽ എടു ക്കുകയായിരുന്നു.
സൈബീരിയൻ പട്ടണമായ ടോംസ്കിൽനിന്നു മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ നവൽനി കുഴഞ്ഞുവീഴുകയായിരുന്നു.
മോസ്കോ വിമാനത്താവളത്തിൽനിന്നുതന്നെ നവൽനിയെ പോലീസ് കസ്റ്റഡിയിൽ എടു ക്കുകയായിരുന്നു.
സൈബീരിയൻ പട്ടണമായ ടോംസ്കിൽനിന്നു മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ നവൽനി കുഴഞ്ഞുവീഴുകയായിരുന്നു.