ചെന്നൈ: വണ്ണിയർ സമുദായത്തിനു സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിനും 20 ശതമാനം സംവരണം ആവശ്യപ്പെട്ട് പിഎംകെ പ്രവർത്തകർ നടത്തിയ സമരത്തിനിടെ ട്രെയിനുകൾക്കു നേരെ കല്ലേറ്. തിരുവനന്തപുരത്തുനിന്നു ചെന്നൈയിലേക്കു പോയ അനന്തപുരി എക്സ്പ്രസ്, രാമേശ്വരം-ചെന്നൈ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കു നേർക്കായിരുന്നു കല്ലേറ്.
ചെന്നൈ നഗരത്തിലേക്കു പ്രവേശനം നിഷേധിച്ചതിനെത്തുടർന്നായിരുന്നു കല്ലേറും റോഡ് ഉപരോധവും അരങ്ങേറിയത്.
ചെന്നൈ നഗരത്തിലേക്കു പ്രവേശനം നിഷേധിച്ചതിനെത്തുടർന്നായിരുന്നു കല്ലേറും റോഡ് ഉപരോധവും അരങ്ങേറിയത്.