തെരഞ്ഞെടുപ്പിലെ എതിരാളി ജോ ബൈഡന് ജയിച്ചതായി ട്രംപ് ഇന്നലെ സമ്മതിച്ചു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതുകാരണമാണ് അയാള്‍ ജയിച്ചതെന്ന് ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു. പക്ഷേ, താന്‍ പരാജയം സമ്മതിക്കില്ലെന്നും കുറച്ചുകഴിഞ്ഞ് ട്രംപ് ട്വീറ്റ് ചെയ്തു.