മോക്സോ: റഷ്യയുടെ സോയൂസ് ബഹിരാകാശ വാഹനം മൂന്നു മണിക്കൂറും മൂന്നു മിനിറ്റും കൊണ്ട് യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലേക്കുള്ള യാത്രയിലെ റിക്കാർഡ് സമയമാണിത്. മുന്പ് ഏകദേശം ആറു മണിക്കൂറാണ് എടുത്തിരുന്നത്.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സെർജി റൈഷിക്കോവ്, സെർജി കുഡ്-സെവറഷ്കോവ്, യുഎസിലെ നാസയുടെ കാത്ത്ലീൻ റുബിൻസ് എന്നിവരാണ് ബഹിരാകാശ സ്റ്റേഷനിലെത്തിയത്.
കസാക്കിസ്ഥാനിലെ ബൈക്കൂരിൽനിന്ന് ഇന്നലെ രാവിലെയായിരുന്നു വിക്ഷേപണം. കോവിഡ് ബാധ ബഹിരാകാശ സ്റ്റേഷനിലേക്കും പകരാതിരിക്കാനായി സഞ്ചാരികൾ ദീർഘനാൾ ക്വാറന്റൈൻ വാസം അനുഭവിച്ചിരുന്നു.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സെർജി റൈഷിക്കോവ്, സെർജി കുഡ്-സെവറഷ്കോവ്, യുഎസിലെ നാസയുടെ കാത്ത്ലീൻ റുബിൻസ് എന്നിവരാണ് ബഹിരാകാശ സ്റ്റേഷനിലെത്തിയത്.
കസാക്കിസ്ഥാനിലെ ബൈക്കൂരിൽനിന്ന് ഇന്നലെ രാവിലെയായിരുന്നു വിക്ഷേപണം. കോവിഡ് ബാധ ബഹിരാകാശ സ്റ്റേഷനിലേക്കും പകരാതിരിക്കാനായി സഞ്ചാരികൾ ദീർഘനാൾ ക്വാറന്റൈൻ വാസം അനുഭവിച്ചിരുന്നു.