വില്ലിംഗ്ടൺ: അടുത്തമാസം ന്യൂസിലൻഡിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസീന്ത ആൻഡേൺ രണ്ടാംവട്ടവും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേകൾ.
ആൻഡേണിന്റെ ലേബർ പാർട്ടി 48 ശതമാനം വോട്ടും പ്രതിപക്ഷ നേതാവ് ജൂഡിത് കോളിൻസ് നയിക്കുന്ന നാഷണൽ പാർട്ടി 31 ശതമാനം വോട്ടും നേടുമെന്ന് 1 ന്യൂസ് കോൾമർ ബ്രൂട്ടൺ സർവേയിൽ പറയുന്നു. ആൻഡേണിനെ പ്രധാനമന്ത്രിയായി 54ശതമാനം പേരും കോളിൻസിനെ 18 ശതമാനം പേരും പിന്തുണയ്ക്കുന്നു.
ആൻഡേണിന്റെ ലേബർ പാർട്ടി 48 ശതമാനം വോട്ടും പ്രതിപക്ഷ നേതാവ് ജൂഡിത് കോളിൻസ് നയിക്കുന്ന നാഷണൽ പാർട്ടി 31 ശതമാനം വോട്ടും നേടുമെന്ന് 1 ന്യൂസ് കോൾമർ ബ്രൂട്ടൺ സർവേയിൽ പറയുന്നു. ആൻഡേണിനെ പ്രധാനമന്ത്രിയായി 54ശതമാനം പേരും കോളിൻസിനെ 18 ശതമാനം പേരും പിന്തുണയ്ക്കുന്നു.