ലണ്ടൻ: ബ്രിട്ടൻ, യുഎസ്, കാനഡ രാജ്യങ്ങളിലെ കൊറോണ വാക്സിൻ വികസിപ്പിക്കുന്ന സ്ഥാപനങ്ങളെ റഷ്യൻ ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്.
റഷ്യൻ ചാരസംഘടനകളുടെ ഭാഗമെന്നു കരുതപ്പെടുന്ന എപിടി29 എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് പിന്നിലെന്ന് ബ്രിട്ടീഷ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ അറിയിച്ചു.
ഏതൊക്കെ സ്ഥാപനങ്ങളെയാണ് ഇവർ ലക്ഷ്യമിട്ടിരിക്കുന്നതെന്നു വ്യക്തമല്ല. പക്ഷേ, വാക്സിൻ ഗവേഷണങ്ങൾക്കു തടസമുണ്ടായിട്ടില്ല.
റഷ്യൻ ചാരസംഘടനകളുടെ ഭാഗമെന്നു കരുതപ്പെടുന്ന എപിടി29 എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് പിന്നിലെന്ന് ബ്രിട്ടീഷ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ അറിയിച്ചു.
ഏതൊക്കെ സ്ഥാപനങ്ങളെയാണ് ഇവർ ലക്ഷ്യമിട്ടിരിക്കുന്നതെന്നു വ്യക്തമല്ല. പക്ഷേ, വാക്സിൻ ഗവേഷണങ്ങൾക്കു തടസമുണ്ടായിട്ടില്ല.