മോസ്കോ: കൊറോണ ഭീതിക്കിടെ ഹാന്റാ വൈറസ് ബാധിച്ച് ചൈനയിൽ ഒരാൾ മരിച്ചത് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് റഷ്യ. എലികളിൽനിന്നാണ് വൈറസ് പകരുന്നത്. ഇവയുമായി നേരിട്ടു സന്പർക്കം പുലർത്തുന്നവരിൽ മാത്രമേ രോഗലക്ഷണമുണ്ടാവൂ. കൊറോണ, ഹാന്റാ വൈറസുകൾ തമ്മിൽ നിലവിൽ ബന്ധം കണ്ടെത്തിയിട്ടില്ലെന്നും ഒന്റാരിയോ ടെക് യൂണിവേഴ്സിറ്റി പ്രഫസർ എമ്മ ബാർട്ട്ഫ്രെ പറഞ്ഞു.