ന്യൂഡൽഹി: മൂന്നു സേനാ വിഭാഗങ്ങളും ഉൾപ്പെട്ട തിയറ്റർ കമാൻഡുകളായി പ്രതിരോധസേനകളെ സജ്ജമാക്കാൻ ഉദ്ദേശിക്കുന്നതായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്.
ഇതിന്റെ ആദ്യഭാഗമായി നാവികസേനയുടെ പശ്ചിമ-പൂർവ കമാൻഡുകളെ സംയോജിപ്പിച്ച് പെനിൻസുലർ (ഉപദ്വീപ്) കമാൻഡ് രൂപവത്കരിക്കും. ഇതിനുള്ള പഠനത്തിനു മാർച്ച് 31 നകം ഉത്തരവിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ സമുദ്രമേഖലയുടെ പൊതുസുരക്ഷ ഈ പെനിൻസുലാർ കമാൻഡിനായിരിക്കും.
ജമ്മു കാഷ്മീരിലും ഇതേപോലെ സംയുക്ത കമാൻഡിന് ഉദ്ദേശ്യമുണ്ട്. ഒരു പ്രദേശത്തെ എല്ലാ സൈനിക വിഭാഗങ്ങളെയും ഒരു കമാൻഡറുടെ കീഴിലാക്കുന്നതാണു തിയറ്റർ കമാൻഡ് സംവിധാനം.
ഇതിന്റെ ആദ്യഭാഗമായി നാവികസേനയുടെ പശ്ചിമ-പൂർവ കമാൻഡുകളെ സംയോജിപ്പിച്ച് പെനിൻസുലർ (ഉപദ്വീപ്) കമാൻഡ് രൂപവത്കരിക്കും. ഇതിനുള്ള പഠനത്തിനു മാർച്ച് 31 നകം ഉത്തരവിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ സമുദ്രമേഖലയുടെ പൊതുസുരക്ഷ ഈ പെനിൻസുലാർ കമാൻഡിനായിരിക്കും.
ജമ്മു കാഷ്മീരിലും ഇതേപോലെ സംയുക്ത കമാൻഡിന് ഉദ്ദേശ്യമുണ്ട്. ഒരു പ്രദേശത്തെ എല്ലാ സൈനിക വിഭാഗങ്ങളെയും ഒരു കമാൻഡറുടെ കീഴിലാക്കുന്നതാണു തിയറ്റർ കമാൻഡ് സംവിധാനം.