കോൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാജീവ്കുമാർ ഇന്നലെയും സിബിഐക്കു മുന്പാകെ ഹാജരായില്ല. മൂന്നാം തവണയാണു രാജീവ്കുമാർ സിബിഐയുടെ നിർദേശം അവഗണിച്ചത്. എഡിജിപി(സിഐഡി) ആയ രാജീവ്കുമാറിനെ കണ്ടെത്താൻ സിബിഐ സംഘം രൂപവത്കരിച്ചിട്ടുണ്ട്.