റിയോ ഡ ഷനീറോ: ബ്രസീലിലെ റിയോ ഡ ഷനീറോ നഗരത്തിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പതിനൊന്നു പേർ മരിച്ചു.
ജനറേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു നിഗമനം. വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തെത്തുടർന്നു 90 രോഗികളെ ഒഴിപ്പിച്ചു മാറ്റിയെന്നു അഗ്നിശമനസേന അറിയിച്ചു. ജനറേറ്റർ തകരാറാണെന്ന് ആശുപത്രി അധികൃതർ പറയുന്നുണ്ടെങ്കിലും വിധ്വംസക പ്രവർത്തകർക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നു റിയോ മേയർ മാർസല്ലോ ക്രിവെല്ലാ പറഞ്ഞു.
ജനറേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു നിഗമനം. വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തെത്തുടർന്നു 90 രോഗികളെ ഒഴിപ്പിച്ചു മാറ്റിയെന്നു അഗ്നിശമനസേന അറിയിച്ചു. ജനറേറ്റർ തകരാറാണെന്ന് ആശുപത്രി അധികൃതർ പറയുന്നുണ്ടെങ്കിലും വിധ്വംസക പ്രവർത്തകർക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നു റിയോ മേയർ മാർസല്ലോ ക്രിവെല്ലാ പറഞ്ഞു.