ആനന്ദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ പണത്തെച്ചൊല്ലി പട്ടേൽ, മുസ്ലിം വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു.
ഖാംഭട്ട് താലൂക്കിലെ ഉൻഡേൽ ഗ്രാമത്തിലായിരുന്നു സംഘർഷം. ഇരുവിഭാഗങ്ങൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്നു ഡിഎസ്പി റീമ മുൻഷി പറഞ്ഞു.
ഖാംഭട്ട് താലൂക്കിലെ ഉൻഡേൽ ഗ്രാമത്തിലായിരുന്നു സംഘർഷം. ഇരുവിഭാഗങ്ങൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്നു ഡിഎസ്പി റീമ മുൻഷി പറഞ്ഞു.