+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോങ്കോംഗ് വിമാനത്താവളത്തിൽ സമരം

ഹോങ്കോംഗ്: നഗരത്തിലെ വിമാനത്താവളത്തിൽ ജനാധിപത്യ പ്രക്ഷോഭകർ കുത്തിയിരിപ്പു സമരം തുടങ്ങി.മൂന്നുദിവസ
ഹോങ്കോംഗ് വിമാനത്താവളത്തിൽ സമരം
ഹോങ്കോംഗ്: നഗരത്തിലെ വിമാനത്താവളത്തിൽ ജനാധിപത്യ പ്രക്ഷോഭകർ കുത്തിയിരിപ്പു സമരം തുടങ്ങി.മൂന്നുദിവസത്തെ സമരത്തിനാണു പരിപാടി. ഇന്നലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് പ്രക്ഷോഭകർ ലഘുലേഖകൾ വിതരണം ചെയ്തു.

തകർന്ന ഹോങ്കോംഗിലാണു പ്രതീക്ഷയ്ക്കു വിപരീതമായി നിങ്ങൾ എത്തിയിരിക്കുന്നത്. എന്നാൽ ഇതേ ഹോങ്കോംഗിനു വേണ്ടിയാണു ഞങ്ങളുടെ സമരം- ലഘുലേഖയിൽ പറയയുന്നു.
രണ്ടു മാസത്തിലധികമായി നടക്കുന്ന ചൈനാവിരുദ്ധ പ്രക്ഷോഭത്തിന് അന്താരാഷ്‌ട്രതലത്തിൽ കൂടുതൽ ശ്രദ്ധ കിട്ടാൻ ഉദ്ദേശിച്ചാണിത്. ഹോങ്കോംഗിലെത്തുന്ന ടൂറിസ്റ്റുകൾ തങ്ങൾക്കനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതിഷേധക്കാർ കരുതുന്നു.

റാലിക്ക് അധികൃതർ അനുമതി നല്കിയിട്ടില്ല. വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസപ്പെട്ടിട്ടില്ല. ജൂലൈ 26നും വിമാനത്താവളത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും അന്നുണ്ടായില്ല.

ഹോങ്കോംഗ് ഭരണകൂടം ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനെതിരേ ആരംഭിച്ച സമരം കൂടുതൽ ജനാധിപത്യ പരിഷ്കാരങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭമായി മാറുകയായിരുന്നു.