ന്യൂഡൽഹി: വായ്പയെടുത്തശേഷം രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെയുടെയും സഹോദരിയുടെയും നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകൾ സ്വിറ്റ്സർലൻഡ് ഗവൺമെന്റ് മരവിപ്പിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർഥനപ്രകാരമാണു നടപടി.