മലിംഗ നാട്ടിലേക്കു മടങ്ങി

12:06 AM Jun 12, 2019 | Deepika.com
ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ ശ്രീലങ്കൻ പേസർ ലസിത് മലിംഗ നാട്ടിലേക്കു മടങ്ങി. ഭാര്യാമാതാവിന്‍റെ നിര്യാണത്തെത്തുടർന്നാണിത്. സംസ്കാര ചടങ്ങിനുശേഷം താരം തിരിച്ചെത്തി ടീമിനൊപ്പം ചേരും. ശനിയാഴ്ച ഓസ്ട്രേലിയയ്ക്കെതിരേയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. അതിനുള്ളിൽ മലിംഗ മടങ്ങിയെത്തുമെന്നാണ് ടീം വൃത്തങ്ങൾ നല്കുന്ന സൂചന.

മഴയെത്തുടർന്ന് ശ്രീലങ്കയുടെ രണ്ട് മത്സരങ്ങൾ ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയ്ക്കെതിരായ മത്സരങ്ങളായിരുന്നു അത്. രണ്ട് മത്സരങ്ങൾ മാത്രമാണ് ലങ്കയ്ക്ക് ഇതുവരെ കളിക്കാൻ സാധിച്ചത്. അതിൽ ഒരണ്ണം ജയിച്ചപ്പോൾ മറ്റൊന്നിൽ പരാജയപ്പെട്ടു. നാല് മത്സരങ്ങളിൽനിന്ന് നാല് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ലങ്ക.