ന്യൂഡൽഹി: വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറുന്നതിനെതിരേ കേരളം ഉൾപ്പടെ പലയിടത്തും നിന്നും പ്രതിഷേധം ഉയർന്നിരുന്നു. അദാനി വന്നാൽ വഴങ്ങുന്ന സർക്കാരാണ് കേരളത്തിലേതെന്ന് അദാനി പോലും പറയില്ലെന്നാണ് അന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഈ സംഭവത്തോട് പ്രതികരിച്ചത്.
അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. ഈ അവകാശം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പരിചയമുള്ളത് കൊണ്ടാണ്. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ലേലത്തിൽ നടന്നത് വിചിത്രമായ കാര്യങ്ങളാണെന്നും നടത്തിപ്പ് ഒരു കുത്തകയെ മാത്രം ഏൽപ്പി ച്ചാൽ നടക്കില്ലെന്നുമാണ് പിണറായി വിജയൻ അന്നു പറഞ്ഞത്.
അദാനി വന്ന വഴി
ഒരാൾ യാത്ര ചെയ്താൽ എയർപോർട്ട് അഥോറിറ്റിക്ക് (എഎഐ) നൽകേണ്ട തുക ഏറ്റവും അധികം ഉയർത്തിക്കാണിച്ചാണ് അദാനി വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വന്തമാക്കുന്നത്. മംഗലാപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) വച്ചതിന്റെ ഇരട്ടിയിലേറെ തുകയാണ് അദാനി ഗ്രൂപ്പ് കാണിച്ചിരുന്നത്.
അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. ഈ അവകാശം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പരിചയമുള്ളത് കൊണ്ടാണ്. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ലേലത്തിൽ നടന്നത് വിചിത്രമായ കാര്യങ്ങളാണെന്നും നടത്തിപ്പ് ഒരു കുത്തകയെ മാത്രം ഏൽപ്പി ച്ചാൽ നടക്കില്ലെന്നുമാണ് പിണറായി വിജയൻ അന്നു പറഞ്ഞത്.
അദാനി വന്ന വഴി
ഒരാൾ യാത്ര ചെയ്താൽ എയർപോർട്ട് അഥോറിറ്റിക്ക് (എഎഐ) നൽകേണ്ട തുക ഏറ്റവും അധികം ഉയർത്തിക്കാണിച്ചാണ് അദാനി വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വന്തമാക്കുന്നത്. മംഗലാപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) വച്ചതിന്റെ ഇരട്ടിയിലേറെ തുകയാണ് അദാനി ഗ്രൂപ്പ് കാണിച്ചിരുന്നത്.