ന്യൂഡൽഹി: നിതിൻ ജയറാം ഗഡ്കരിയാണ് അമിത്ഷായ്ക്കു പിന്നാലെ നാലാമതായി സത്യപ്രതിജ്ഞ ചെയ്തത്. ഡി.വി സദാനന്ദ ഗൗഡ അഞ്ചാമത് സത്യപ്രതിജ്ഞ ചെയ്തു. നിർമല സീതാരാമനാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്തത്.
തുടർന്ന് എൽജെപി നേതാവ് രാം വിലാസ് പസ്വാൻ, നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ്, ശിരോമണി അകാലിദൾ നേതാവ് ഹർ സിമ്രത് കൗർ ബാദൽ, തവർ ചന്ദ് ഗെലോട്ട്, മുൻ വിദേശകാര്യ സെക്രട്ടറി ഡോ. സുബ്രഹ്മണ്യം ജയശങ്കർ, മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രമേഷ് പോഖ്റിയാൽ നിഷങ്ക്, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി അർജുൻ മുണ്ട, സ്മൃതി സുബിൻ ഇറാനി, ഡോ. ഹർഷവർധൻ, പ്രകാശ് കേശവ് ജാവഡേക്കർ, പിയൂഷ് ജയപ്രകാശ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, പ്രഹ്ളാദ് ജോഷി, ഡോ. മഹേന്ദ്ര നാഥ് പാണ്ഡേ, ഡോ. അരവിന്ദ് ജൻപഥ് സാവന്ത്, ഗിരിരാജ് സിംഗ്, സന്തോഷ് ഗാംഗ്വാർ, വി. മുരളീധരൻ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു മന്ത്രിമാരായി.
തുടർന്ന് എൽജെപി നേതാവ് രാം വിലാസ് പസ്വാൻ, നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ്, ശിരോമണി അകാലിദൾ നേതാവ് ഹർ സിമ്രത് കൗർ ബാദൽ, തവർ ചന്ദ് ഗെലോട്ട്, മുൻ വിദേശകാര്യ സെക്രട്ടറി ഡോ. സുബ്രഹ്മണ്യം ജയശങ്കർ, മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രമേഷ് പോഖ്റിയാൽ നിഷങ്ക്, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി അർജുൻ മുണ്ട, സ്മൃതി സുബിൻ ഇറാനി, ഡോ. ഹർഷവർധൻ, പ്രകാശ് കേശവ് ജാവഡേക്കർ, പിയൂഷ് ജയപ്രകാശ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, പ്രഹ്ളാദ് ജോഷി, ഡോ. മഹേന്ദ്ര നാഥ് പാണ്ഡേ, ഡോ. അരവിന്ദ് ജൻപഥ് സാവന്ത്, ഗിരിരാജ് സിംഗ്, സന്തോഷ് ഗാംഗ്വാർ, വി. മുരളീധരൻ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു മന്ത്രിമാരായി.