അമരാവതി: നിയമസഭാ തെര ഞ്ഞെടുപ്പു നടന്ന ആന്ധ്രപ്രദേശിൽ ടിഡിപിയും ഒഡീഷയിൽ ബിജെഡിയും അധികാരം നിലനിർത്തുമെന്ന് രണ്ട് സർവേകളുടെ പ്രവചനം.
ആന്ധ്രയിൽ മുൻ എംപി എൽ. രാജഗോപാൽ നടത്തിയ സർവേ പ്രകാരം ടിഡിപിക്ക് 90-110 സീറ്റ് ലഭിക്കും. വൈഎസ്ആർ കോണ്‍ഗ്രസിന് 65-79 സീറ്റാണു ഏജൻസിയുടെ പ്രവചനം. ടിഡിപിക്ക് 90-110 സീറ്റാണ് ആർജി ഫ്ലാഷ് സർവേയുടെ പ്രവചനം.ഇന്ത്യാ ടുഡേ ആക്സിസ് വൈഎസ്ആർ കോണ്‍ഗ്രസിന് 119-135 സീറ്റും ടിഡിപിക്ക് 39-51 സീറ്റുമാണു പ്രവചിക്കുന്നത്.
ഒഡീഷയിൽ ബിജെഡിക്ക് 85 സീറ്റും ബിജെപിക്ക് 25 സീറ്റും കോണ്‍ഗ്രസിന് 11 സീറ്റും മറ്റുള്ളവർക്ക് 24 സീറ്റുമാണു കനക് ന്യൂസ് പറയുന്നത്. ബിജെഡി 85 സീറ്റ് നേടുമെന്നു ന്യൂസ് 18 ഒഡിയയും പ്രവചിക്കുന്നു. ബിജെപിക്ക് 26 സീറ്റും കോണ്‍ഗ്രസിന് 11ഉം മറ്റുള്ളവർക്ക് 24ഉം ആണ് ന്യൂസ് 18 ഒഡിയയുടെ പ്രവചനം.
ആന്ധ്രയിൽ മുൻ എംപി എൽ. രാജഗോപാൽ നടത്തിയ സർവേ പ്രകാരം ടിഡിപിക്ക് 90-110 സീറ്റ് ലഭിക്കും. വൈഎസ്ആർ കോണ്‍ഗ്രസിന് 65-79 സീറ്റാണു ഏജൻസിയുടെ പ്രവചനം. ടിഡിപിക്ക് 90-110 സീറ്റാണ് ആർജി ഫ്ലാഷ് സർവേയുടെ പ്രവചനം.ഇന്ത്യാ ടുഡേ ആക്സിസ് വൈഎസ്ആർ കോണ്‍ഗ്രസിന് 119-135 സീറ്റും ടിഡിപിക്ക് 39-51 സീറ്റുമാണു പ്രവചിക്കുന്നത്.
ഒഡീഷയിൽ ബിജെഡിക്ക് 85 സീറ്റും ബിജെപിക്ക് 25 സീറ്റും കോണ്‍ഗ്രസിന് 11 സീറ്റും മറ്റുള്ളവർക്ക് 24 സീറ്റുമാണു കനക് ന്യൂസ് പറയുന്നത്. ബിജെഡി 85 സീറ്റ് നേടുമെന്നു ന്യൂസ് 18 ഒഡിയയും പ്രവചിക്കുന്നു. ബിജെപിക്ക് 26 സീറ്റും കോണ്‍ഗ്രസിന് 11ഉം മറ്റുള്ളവർക്ക് 24ഉം ആണ് ന്യൂസ് 18 ഒഡിയയുടെ പ്രവചനം.