ജമ്മു: ഭദേർവയിൽ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ട സംഭവവും തുടർന്നുണ്ടായ വർഗീയ സംഘർഷവും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് താത്രി മുഹമ്മദ് അൻവർ ബൻഡെ അന്വേഷിക്കും. ഭദേർവയിൽ തുടർച്ചയായ നാലാം ദിവസവും കർഫ്യൂ തുടരുകയാണ്. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴു പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.