കയ്റോ: ഈജിപ്തിലെ ഗിസാ പിരമിഡിനു സമീപം ടൂറിസ്റ്റ് ബസിലുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത്17 പേർക്കു പരിക്കേറ്റു. മരിച്ചവരിൽ നിരവധി വിദേശികളും ഉൾപ്പെടുന്നു. ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല. സ്ഫോടനത്തിൽ തകർന്ന ബസിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബസിൽ 25 ദക്ഷിണാഫ്രിക്കൻ ടൂറിസ്റ്റുകളും ഈജിപ്ഷ്യൻ ഗൈഡുമുണ്ടായിരുന്നതായി നൈൽ ടിവി റിപ്പോർട്ടു ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബസിൽ 25 ദക്ഷിണാഫ്രിക്കൻ ടൂറിസ്റ്റുകളും ഈജിപ്ഷ്യൻ ഗൈഡുമുണ്ടായിരുന്നതായി നൈൽ ടിവി റിപ്പോർട്ടു ചെയ്തു.