ന്യൂഡൽഹി: ഇന്ത്യയിൽ മാർച്ച് ഒന്പതുവരെ രജിസ്റ്റർ ചെയ്തത് 2293 രാഷ്ട്രീയ പാർട്ടികൾ. ഇതിൽ 149 പാർട്ടികൾ രജിസ്റ്റർ ചെയ്തത് ജനുവരിക്കും മാർച്ചിനും ഇടയിലാണ്. സബ്സി ബഡി പാർട്ടി, ഭറോസ പാർട്ടി തുടങ്ങിയ പേരുകളിൽ വരെ പാർട്ടികളുണ്ട്.
ബഹുജൻ ആസാദ് പാർട്ടി(ബിഹാർ), സാമൂഹിക ഏക്താ പാർട്ടി(യുപി), രാഷ്ട്രീയ സാഫ് നീതി പാർട്ടി(രാജസ്ഥാൻ), സബ്സി ബഡി പാർട്ടി(ഡൽഹി), പീപ്പിൾസ് പാർട്ടി(തമിഴ്നാട്) തുടങ്ങിയവയാണു ഈ അടുത്ത ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തവ.
രാജ്യത്ത് ഏഴു പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവിയുള്ളത്. 59 എണ്ണം അംഗീകൃത സംസ്ഥാന പാർട്ടികളാണ്. അംഗീകാരമില്ലാത്ത പാർട്ടികൾക്ക് സ്ഥിരം ചിഹ്നം ലഭിക്കില്ല.
ബഹുജൻ ആസാദ് പാർട്ടി(ബിഹാർ), സാമൂഹിക ഏക്താ പാർട്ടി(യുപി), രാഷ്ട്രീയ സാഫ് നീതി പാർട്ടി(രാജസ്ഥാൻ), സബ്സി ബഡി പാർട്ടി(ഡൽഹി), പീപ്പിൾസ് പാർട്ടി(തമിഴ്നാട്) തുടങ്ങിയവയാണു ഈ അടുത്ത ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തവ.
രാജ്യത്ത് ഏഴു പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവിയുള്ളത്. 59 എണ്ണം അംഗീകൃത സംസ്ഥാന പാർട്ടികളാണ്. അംഗീകാരമില്ലാത്ത പാർട്ടികൾക്ക് സ്ഥിരം ചിഹ്നം ലഭിക്കില്ല.