ന്യൂഡൽഹി: പാലാ രാമപുരം പള്ളിയിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ പള്ളിയോടു ചേർന്നുള്ള കെട്ടിടങ്ങൾ പൊളി ക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ചു റിപ്പോർട്ട് ന ൽകാൻ കേരള പുരാവസ്തു വകുപ്പിനോടു സുപ്രീംകോടതി നിർദേശിച്ചു. മൂന്നു മാസത്തിനുള്ളിൽ പുരാവസ്തു വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകണമെന്നും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, നവീൻ സിൻഹ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
പള്ളി ഭാരവാഹികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. രാമപുരം സെന്റ് മേരീസ് പള്ളി പുതിയത് നിർമിച്ചിരുന്നെങ്കിലും പഴയ പള്ളി സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നു.
പള്ളി ഭാരവാഹികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. രാമപുരം സെന്റ് മേരീസ് പള്ളി പുതിയത് നിർമിച്ചിരുന്നെങ്കിലും പഴയ പള്ളി സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നു.