ലണ്ടൻ: ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ മാപ്പു ചോദിക്കണമെന്ന ആവശ്യം ബ്രിട്ടീഷ് സർക്കാർ പരിഗണിക്കുന്നതായി മന്ത്രി ബാരോണസ് അന്നബൽ ഗോൾഡി അറിയിച്ചു.
കൂട്ടക്കൊലയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പ്രഭു സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ വംശജരായ എംപിമാരാണ് ചർച്ച സംഘടിപ്പിച്ചത്.
1919 ഏപ്രിലിൽ അമൃത്സറിലെ ജാലിയൻ വാലാ ബാഗിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ നരനായാട്ടിൽ ഏകദേശം 1600 ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
കൂട്ടക്കൊലയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പ്രഭു സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ വംശജരായ എംപിമാരാണ് ചർച്ച സംഘടിപ്പിച്ചത്.
1919 ഏപ്രിലിൽ അമൃത്സറിലെ ജാലിയൻ വാലാ ബാഗിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ നരനായാട്ടിൽ ഏകദേശം 1600 ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.