മഥുര: പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരെ കന്നുകാലികളോട് ഉപമിച്ച് ആർഎൽഡി അധ്യക്ഷൻ അജിത് സിംഗ്. മോദിയെ കാളയെന്നും ആദിത്യനാഥിനെ കന്നുകുട്ടിയെന്നും സ്മൃതി ഇറാനിയെ പശുവെന്നുമാണ് അജിത് സിംഗ് വിശേഷിപ്പിച്ചത്.
മഥുരയിലെ കോസി കലാനിൽ നടന്ന കർഷകരുമായുള്ള സംവാദത്തിലാണ് അജിത് സിംഗ് വിവാദ പ്രസ്താവന നടത്തിയത്. സിംഗ് മാപ്പുപറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.
മഥുരയിലെ കോസി കലാനിൽ നടന്ന കർഷകരുമായുള്ള സംവാദത്തിലാണ് അജിത് സിംഗ് വിവാദ പ്രസ്താവന നടത്തിയത്. സിംഗ് മാപ്പുപറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.