ചെന്നൈ: സർക്കാർ ബസിനു കല്ലെറിഞ്ഞു തകർത്ത കേസിൽ തമിഴ്നാട് സ്പോർട്സ്-യുവജന ക്ഷേമ മന്ത്രി പി. ബാലകൃഷ്ണ റെഡ്ഡിയെ പ്രത്യേക കോടതി മൂന്നു വർഷം തടവിനു ശിക്ഷിച്ചു.
കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനു സമീപം ബഗളൂരിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു റെഡ്ഡി ബസിനു കല്ലെറിഞ്ഞത്. 1998ലായിരുന്നു സംഭവം. ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ റെഡ്ഡിക്ക് മന്ത്രിസ്ഥാനം നഷ്ടമാകും.
കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനു സമീപം ബഗളൂരിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു റെഡ്ഡി ബസിനു കല്ലെറിഞ്ഞത്. 1998ലായിരുന്നു സംഭവം. ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ റെഡ്ഡിക്ക് മന്ത്രിസ്ഥാനം നഷ്ടമാകും.