മുംബൈ: ഡെപ്യൂട്ടി സ്പീക്കറില്ലാതെ മഹാരാഷ്ട്ര നിയമസഭ നാലു വർഷം പൂർത്തിയാക്കി. 2014 ഒക്ടോബർ 31നാണു ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ അധികാരമേറ്റത്.
വിശ്വാസവോട്ടെടുപ്പിനു മുന്പ് ബിജെപി അംഗ ഹരിഭാവു ബാഗ്ദെയെ സ്പീക്കറായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. 2014 ഡിസംബറിൽ ശിവസേന സർക്കാരിൽ പങ്കാളിയായി. നാലു വർഷത്തിനിടെ 15 തവണ നിയമസഭ സമ്മേളിച്ചിരുന്നു. തിങ്കളാഴ്ച ആരംഭിക്കുന്നത് 16-ാം സമ്മേളനമാണ്.
വിശ്വാസവോട്ടെടുപ്പിനു മുന്പ് ബിജെപി അംഗ ഹരിഭാവു ബാഗ്ദെയെ സ്പീക്കറായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. 2014 ഡിസംബറിൽ ശിവസേന സർക്കാരിൽ പങ്കാളിയായി. നാലു വർഷത്തിനിടെ 15 തവണ നിയമസഭ സമ്മേളിച്ചിരുന്നു. തിങ്കളാഴ്ച ആരംഭിക്കുന്നത് 16-ാം സമ്മേളനമാണ്.