മുസാഫർനഗർ: പോലീസ് റൈഫിളുകൾ തട്ടിയെടുത്ത മൂന്നംഗ സംഘം മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നെന്നു ഉത്തർപ്രദേശ് ഡിജിപി ഒ.പി. സിംഗ്. അമ്രത് സിംഗ്, ഗുർജാൻ, കരൺ സിംഗ് എന്നിവരെ ഞായറാഴ്ച ഏറ്റുമുട്ടലിലായിരുന്നു പോലീസ് പിടികൂടിയത്.
ഇവർക്ക് ഖാലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഒ.പി. സിംഗ് അറിയിച്ചു.
ഇവർക്ക് ഖാലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഒ.പി. സിംഗ് അറിയിച്ചു.