ന്യൂഡൽഹി: പുതിയ രാജ്യസഭാ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കുന്ന ദിവസം മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഇന്നലെ പാർലമെന്റിന്റെ സെന്‍ട്രൽ ഹാളിൽ എത്തിയിരുന്നു.
രാജ്യസഭയിൽ പി.ജെ. കുര്യൻ എത്തിയാൽ വീണ്ടും ഉപാധ്യക്ഷസ്ഥാനം നൽകാമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉറപ്പു നൽകിയിരുന്നതായും അദ്ദേഹം എംപിമാരോടു വ്യക്തമാക്കി.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസം തന്റെ മുറിയിലെത്തി രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കു തിരിച്ചുവരണമെന്ന് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിൽ പി.ജെ. കുര്യൻ എത്തിയാൽ വീണ്ടും ഉപാധ്യക്ഷസ്ഥാനം നൽകാമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉറപ്പു നൽകിയിരുന്നതായും അദ്ദേഹം എംപിമാരോടു വ്യക്തമാക്കി.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസം തന്റെ മുറിയിലെത്തി രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കു തിരിച്ചുവരണമെന്ന് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.