ബെയ്ജിംഗ്: വടക്കുകിഴക്കൻ ചൈനയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 20 പേർ മരിച്ചു. എട്ടു പേരെ കാണാതായി. സിൻജിയാംഗ് പ്രവിശ്യയിലെ ഉയിഗർ സ്വയംഭരണ പ്രദേശത്താണു മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഒരാഴ്ചയായി തുടരുന്ന കനത്ത നാശമാണു വിതച്ചത്. 8,700 ഭവനങ്ങൾ തകർന്നു. കൃഷിയിടങ്ങളും റോഡും റെയിൽപ്പാതകളും വൈദ്യുതി, ടെലിഫോൺ സംവിധാനങ്ങളും നശിച്ചു.
5,500 പേരെ ഒഴിപ്പിച്ചുമാറ്റി. സൈന്യമടക്കം മൂവായിരം പേർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
ഒരാഴ്ചയായി തുടരുന്ന കനത്ത നാശമാണു വിതച്ചത്. 8,700 ഭവനങ്ങൾ തകർന്നു. കൃഷിയിടങ്ങളും റോഡും റെയിൽപ്പാതകളും വൈദ്യുതി, ടെലിഫോൺ സംവിധാനങ്ങളും നശിച്ചു.
5,500 പേരെ ഒഴിപ്പിച്ചുമാറ്റി. സൈന്യമടക്കം മൂവായിരം പേർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.