പാകുർ: സാമൂഹ്യപ്രവർത്തൻ സ്വാമി അഗ്നിവേശിനെ മർദിച്ച സംഭവത്തിൽ യുവമോർച്ച നേതാവുൾപ്പെടെ എട്ടു പേർക്കെതിരേ പാകൂർ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 92 പേർക്കെതിരേ അന്വേഷണം നടക്കുകയാണെന്നും പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.
കിസാൻമോർച്ച ജാർഖണ്ഡ് സംസ്ഥാന സെക്രട്ടറി ആനന്ദ് കുമാർ തിവാരി, യുവമോർച്ചാ നേതാവ് പ്രസന്ന മിശ്ര, ബിജെപി പ്രവർത്തകരായ ഗോപി ദുബൈ, ബൽറാം ദുബൈ, അശോക് പ്രസാദ്, ശിവകുമാർ സാഹ, ബാദൽ മണ്ഡൽ, പിന്റു മണ്ഡൽ തുടങ്ങിയവർക്കെതിരേയാണ് കേസ്.
അഗ്നിവേശിനൊപ്പമുണ്ടായിരുന്ന ജയ് മാൾട്ടോ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ്.
കിസാൻമോർച്ച ജാർഖണ്ഡ് സംസ്ഥാന സെക്രട്ടറി ആനന്ദ് കുമാർ തിവാരി, യുവമോർച്ചാ നേതാവ് പ്രസന്ന മിശ്ര, ബിജെപി പ്രവർത്തകരായ ഗോപി ദുബൈ, ബൽറാം ദുബൈ, അശോക് പ്രസാദ്, ശിവകുമാർ സാഹ, ബാദൽ മണ്ഡൽ, പിന്റു മണ്ഡൽ തുടങ്ങിയവർക്കെതിരേയാണ് കേസ്.
അഗ്നിവേശിനൊപ്പമുണ്ടായിരുന്ന ജയ് മാൾട്ടോ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ്.