ന്യൂഡൽഹി: 2015 -17 കാലഘട്ടത്തിൽ മാവോയിസ്റ്റ് ആക്രമണങ്ങളിൽ 199 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സർക്കാർ ലോക്സഭയെ അറിയിച്ചു. ഈ വർഷം ആദ്യത്തെ ആറു മാസം സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും നക്സലുകളും ഉൾപ്പെടെ 126 പേർക്കു ജീവഹാനി സംഭവിച്ചതായും ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ഗംഗാറാം ആഹിർ കൂട്ടിച്ചേർത്തു.
മാവോയിസ്റ്റ് ആക്രമണങ്ങളിൽ കഴിഞ്ഞവർഷം 263 ഉം 2016ൽ 278 മരണങ്ങളുമുണ്ടായി.
മാവോയിസ്റ്റ് ആക്രമണങ്ങളിൽ കഴിഞ്ഞവർഷം 263 ഉം 2016ൽ 278 മരണങ്ങളുമുണ്ടായി.