നാഗ്പുർ: മഹാരാഷ്ട്രയിൽ 2017 ഏപ്രിലിലും 2018 ഫെബ്രുവരിക്കും ഇടയിൽ മരിച്ചത് 13,500 നവജാത ശിശുക്കൾ. തൂക്കക്കുറവ്, ന്യൂമോണിയ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ മൂലമാണു കുട്ടികൾ മരിച്ചത്. ആരോഗ്യമന്ത്രി ദീപക് സാവന്ത് നിയമസഭയിൽ അറിയിച്ചതാണിത്.