ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിൽ അത്യുഷ്ണത്തെത്തുടർന്ന് 65 പേർക്കു ജീവഹാനി നേരിട്ടു. ഞായർ മുതലുള്ള മൂന്നു ദിവസമാണ് ഇത്രയും പേർ മരിച്ചത്. തിങ്കളാഴ്ച കറാച്ചിയിൽ ചൂട് 44 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
നഗരത്തിലെ ദരിദ്രമേഖലകളിലാണ് മരണം സംഭവിച്ചതെന്ന് മോർച്ചറി-ആംബുലൻസ് സർവീസ് നടത്തിപ്പുകാരായ എദി ഫൗണ്ടേഷൻ പ്രതിനിധികൾ പറഞ്ഞു.
നഗരത്തിലെ ദരിദ്രമേഖലകളിലാണ് മരണം സംഭവിച്ചതെന്ന് മോർച്ചറി-ആംബുലൻസ് സർവീസ് നടത്തിപ്പുകാരായ എദി ഫൗണ്ടേഷൻ പ്രതിനിധികൾ പറഞ്ഞു.