ന്യൂഡൽഹി: ഇന്ത്യയിലെ തട്ടിപ്പുകൾക്ക് രാഷ്ട്രീയക്കാർ മാത്രമാണ് മറുപടി പറയേണ്ടി വരുന്നതെന്നും നിയന്ത്രണ അധികാര മുള്ള സ്ഥാപനങ്ങൾ തലയൂരുകയാണെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ബാങ്ക് തട്ടിപ്പുകൾ ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കോടതികളുടെ തീരുമാനങ്ങളിലൂടെ രാജ്യത്തിനുണ്ടാകുന്ന തൊഴിൽ നഷ്ടവും ജിഡിപിയിലെ തെറ്റായ ആഘാതവും സംബന്ധിച്ച് പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് സംവിധാനത്തിന്റെ പല ശാഖകളിലും തട്ടിപ്പുകൾ നടക്കുന്പോഴും ഒരു ജീവനക്കാരൻ പോലും അക്കാര്യം ചൂണ്ടിക്കാട്ടുന്നില്ലെങ്കിൽ രാജ്യത്താകെ ആശങ്കാജനകമായ അവസ്ഥയാകുമെന്ന് ധനമന്ത്രി പറഞ്ഞു.
കോടതികളുടെ തീരുമാനങ്ങളിലൂടെ രാജ്യത്തിനുണ്ടാകുന്ന തൊഴിൽ നഷ്ടവും ജിഡിപിയിലെ തെറ്റായ ആഘാതവും സംബന്ധിച്ച് പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് സംവിധാനത്തിന്റെ പല ശാഖകളിലും തട്ടിപ്പുകൾ നടക്കുന്പോഴും ഒരു ജീവനക്കാരൻ പോലും അക്കാര്യം ചൂണ്ടിക്കാട്ടുന്നില്ലെങ്കിൽ രാജ്യത്താകെ ആശങ്കാജനകമായ അവസ്ഥയാകുമെന്ന് ധനമന്ത്രി പറഞ്ഞു.