ലണ്ടൻ: 201ലെ ഭൂകന്പത്തിൽ തകർന്നടിഞ്ഞ ഹെയ്തിയിൽ ജീവകാരുണ്യ പ്രവർത്തനത്തിനു പോയ ഓക്സ്ഫാം സ്റ്റാഫംഗങ്ങൾ ലൈംഗികാപവാദക്കേസിൽ ഉൾപ്പെട്ടെന്ന വാർത്തയെത്തുടർന്നു സംഘടനയുടെ ഉപമേധാവി പെന്നി ലോറൻസ് രാജിവച്ചു.
നടപടിയെടുക്കുന്നതിൽ വീഴ്ച പറ്റിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അവർ പ്രസ്താവനയിൽ പറഞ്ഞു. ഹെയ്തിയിലെത്തിയ ഓക്സ്ഫാം സ്റ്റാഫിൽ ചിലർ പണം കൊടുത്ത് അഭിസാരികളുടെ സേവനം തേടിയെന്നാണു റിപ്പോർട്ട്. അഭിസാരികകളിൽ ചിലർ പ്രായപൂർത്തിയാകാത്തവരാണെന്നും പറയപ്പെടുന്നു.
നടപടിയെടുക്കുന്നതിൽ വീഴ്ച പറ്റിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അവർ പ്രസ്താവനയിൽ പറഞ്ഞു. ഹെയ്തിയിലെത്തിയ ഓക്സ്ഫാം സ്റ്റാഫിൽ ചിലർ പണം കൊടുത്ത് അഭിസാരികളുടെ സേവനം തേടിയെന്നാണു റിപ്പോർട്ട്. അഭിസാരികകളിൽ ചിലർ പ്രായപൂർത്തിയാകാത്തവരാണെന്നും പറയപ്പെടുന്നു.